
നമ്മൾ എന്ത് കൊണ്ട് ആഘോഷിക്കുന്നില്ല ?
നമ്മൾ എന്ത് കൊണ്ട് ആഘോഷിക്കുന്നില്ല ? اللغة الملبارية الأصل في الأعياد على اختلاف مسمياتها أنها من شعائر الاديان വ്യത്യസ്ഥ പേരിലാണ് ആഘോഷങ്ങളെങ്കിലും അവ അടിസ്ഥാനപരമായി മതത്തിന്റെ അടയാളങ്ങളാണ്. فهي سمة من السمات التي...
നമ്മൾ എന്ത് കൊണ്ട് ആഘോഷിക്കുന്നില്ല ?
നമ്മൾ എന്ത് കൊണ്ട് ആഘോഷിക്കുന്നില്ല ?
اللغة الملبارية
الأصل في الأعياد على اختلاف مسمياتها أنها من شعائر الاديان
വ്യത്യസ്ഥ പേരിലാണ് ആഘോഷങ്ങളെങ്കിലും അവ അടിസ്ഥാനപരമായി മതത്തിന്റെ അടയാളങ്ങളാണ്.
فهي سمة من السمات التي تتميز بها كل ملة وأتباعها عن غيرهم.
ഓരോ സമുദായവും അവരെ പിൻപറ്റുന്നവരും മറ്റുള്ളവരിൽ നിന്നും വ്യതിരക്തമാകുന്ന സ്വഭാവങ്ങളിൽ പെട്ടതാണ് അവ.
وقد تواترت النصوص الشرعية بحصر أعياد المسلمين في عيدين كل عام. هما الفطر والأضحى
ബലി പെരുന്നാൾ, ചെറിയ പെരുന്നാൾ എന്നീ രണ്ട് ആഘോഷങ്ങളിലായി മുസ്ലിംകളുടെ അഘോഷങ്ങൾ പരിമിതപ്പെടുത്തപ്പെട്ടതായി പ്രമാണങ്ങളിൽ എണ്ണമറ്റ നിലയിൽ വന്നതാണ്.
وعيد كل أسبوع هو يوم الجمعة.
ഓരോ ആഴ്ചയിലേയും അഘോഷ ദിനമാണ് വെള്ളിയാഴ്ച്ച ദിവസം .
قال رسول الله صلى الله عليه وسلم: إن لكل قوم عيدا، وهذا عيدنا.
നബി ﷺ പറഞ്ഞു: "തീർച്ചയായും എല്ലാ സമൂഹങ്ങൾക്കും ആഘോഷമുണ്ട്. ഇത് നമ്മുടെ ആഘോഷമാണ്.
وما سوى ذلك من أعياد كالكريسماس ورأس السنة الميلادية وغيرها، فهي لأهل الكتاب.
അതിന് പുറമെയുള്ള കൃസ്തുമസ് ആഘോഷങ്ങൾ, പുതുവൽസര ദിന ആഘോഷങ്ങൾ മുതലായവ വേദ സമുദായക്കാരുടെതാണ്.
ولا يجوز للمسلم اعتبارها ولا الاحتفال بها.
അവ ഒരു മുസ്ലിമിന് പരിഗണീയമോ, ആഘോഷമാക്കാനോ പാടില്ല.
ولا التهنئة بها او المشاركة فيها.
അതിൽ പങ്കെടുക്കാനോ ആശംസകൾ നേരാനോ പാടില്ല.
ويدخل في ذلك: إهداؤهم ما هو من لوازمها،
ആഘോഷത്തിന്റെ ഭാഗമായി സമ്മാനങ്ങൾ കൈമാറലും (നിശിദ്ധത്തിൽ ) പെട്ടതാണ്
أو بيعهم هذه المستلزمات من أنوار وأشجار. ومأكولات معينة.
ആഘോഷത്തിന്റെ അഭിവാജ്യ ഘടകങ്ങളായ അലങ്കാര വിളക്കുകൾ, ചെടികൾ, പ്രത്യേക ഭക്ഷണങ്ങൾ എന്നിവ വിൽക്കലും (നിശിദ്ധത്തിൽ ) പെട്ടതാണ്
فإن هذا منهي عنه لسببين:
രണ്ട് കാരണങ്ങളാണ് അവ വിലക്കപ്പെട്ടിട്ടുള്ളത്
الأول: إن في ذلك تشبها بهم، وإقرارا لهم على كفرهم، وقد حرم الإسلام التشبه بالكافرين فيما هو من خصائصهم.
ഒന്നാമതായി : അതിൽ സത്യനിഷേധികളോട് സാദൃശ്യപ്പെടലും , അവരുടെ നിഷേധത്തെ അംഗീകരിക്കലുമാണ്. സത്യനിഷേധികളുടെ പ്രത്യേകതകളിൽ അവരോട് സാദൃശ്യമാകുന്നതിനെ ഇസ്ലാം നിശിദ്ധമാക്കിയിട്ടുണ്ട്.
الثاني: إن في هذه الأعياد ابتداعا وإحداثا في دين الله تعالى.
രണ്ടാമതായി : അല്ലാഹുവിന്റെ മതത്തിൽ നവീന ആശയങ്ങളും പുത്തനാചാരങ്ങളും ഈ ആഘോഷങ്ങളിലൂടെ (ഉണ്ടാക്കപ്പെടുന്നു.)
قال ابن القيم رحمه الله: وأما التهنئة بشعائر الكفر المختصة به فحرام بالاتفاق.
മഹാനായ ഇബ്നുൽ ക്വയ്യിം (رحمه الله) പറഞ്ഞു: കുഫിറിന്റെ ആചാരങ്ങൾക്ക് ആശംസകൾ അർപിക്കൽ നിശിദ്ധമാണന്ന് മുസ്ലിം പണ്ഡിതൻമാർക്കിടയിൽ ഏകാഭിപ്രായമാണ്.
كأن يهنئهم بأعيادهم. فيقول: عيد مبارك عليك. أو تهنأ بهذا العيد أو نحوه.
താങ്കൾക്ക് മംഗളം നേരുന്നു. ആശംസകൾ നേരുന്നു മുതലായ ആശംസ വാക്യങ്ങൾ അവരുടെ ആഘോഷങ്ങളിൽ നേരുന്നത് പോലെയുള്ള കാര്യങ്ങൾ (നിശിദ്ധമാണന്ന്)
فهذا إن سَلم قائله من الكفر، فهو من المحرمات.
ഇത് പറയുന്നവൻ കുഫ്റിൽ നിന്നും സുരക്ഷിതമാണെങ്കിൽ പോലും അത് നിശിദ്ധമാണ്.
ولا يعني هذا إساءة المعاملة، ولا الاعتداء.
ഇത് കൊണ്ട് മോശമായ രീതിയിൽ പെരുമാറണമന്നോ, ശത്രുത വെക്കണമെന്നോ അർഥമാക്കുന്നില്ല.
فإن رفض المشاركة ليس اعتداء، وإنما هو تميز المسلم واستقلاله في معتقداته وشعائره عن غيره.
പങ്കു ചേരുന്നതിനെ നിരാകരിക്കൽ ഒരിക്കലും ശത്രുത വെക്കലല്ല. മറിച്ച് ഒരു മുസ്ലീമിന്റെ വ്യതിരിക്തതയും മറ്റുള്ളവരിൽ നിന്ന് അവന്റെ വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ഉള്ള സ്വാതന്ത്ര്യവുമാണ്.
ولهذا جاز قبول الهدية منهم.
അതിനാൽ തന്നെ അവരിൽ നിന്നുമുള്ള സമ്മാനങ്ങൾ സ്വീകരിക്കൽ അനുവദനീയമാണ്.
ولا يعد ذلك مشاركة ولا إقرارا للاحتفال.
അതൊരിക്കലും ആഘോഷങ്ങളെ അംഗീകരിക്കലായോ, അതിൽ പങ്കെടുക്കലായോ എണ്ണപ്പെടുകയില്ല.
بل تؤخذ على سبيل البر وقصد التأليف والدعوة إلى الإسلام.
പ്രത്യുത, അത് സ്വികരിക്കുന്നത് ഗുണത്തിന്റെയും , മനസ് അടുപ്പിക്കുക എന്ന ഉദ്ദേശത്തിലും, ഇസ്മിലേക്ക് അവരെ ക്ഷണിക്കുന്നതിന്റെയും (ഭാഗമായാണ്)
ما لم يكن مما ذبحوه لأجل العيد.
ആഘോഷത്തിന്റെ ഭാഗമായി അവർ ബലി അറുത്തത് അല്ലാത്തിടത്തോളം
قال شيخ الاسلام ابن تيمية رحمه الله: وأما قبول الهدية منهم يوم عيدهم، فقد قدمنا عن علي بن أبي طالب رضي الله عنه أنه أُتي بهدية النيروز فقبلها.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ (رحمه الله) പറഞ്ഞു: "അവരുടെ ആഘോഷ ദിവസം അവരിൽ നിന്ന് ഒരു സമ്മാനം സ്വീകരിക്കുന്നതിനെക്കുറിച്ച്, അലി رضي الله عنه വിന്ന് നൈറൂസിന്റെ സമ്മാനം നൽകപ്പെട്ടതും അത് അദ്ദേഹം സ്വീകരിച്ചതും നാം മുമ്പ് പറഞ്ഞതാണ്.
وعن أبي برزة أنه كان له سكان مجوس فكانوا يهدون له في النيروز والمهرجان. فكان يقول لأهله ما كان من فاكهة، فكلوه. وما كان من غير ذلك، فردوه.
അബു ബറസയിൽ നിന്നും നിവേദനം: അദ്ദേഹത്തിന് അഗ്നിയാരാധകരായ അയൽവാസികൾ ഉണ്ടായിരുന്നു അവർ നൈറൂസിനും , ആഘോഷ വേളകളിലും അദ്ദേഹത്തിന് സമ്മാനങ്ങൾ നൽകാറുണ്ടായിരുന്നു. പഴങ്ങളാണെങ്കിൽ ഭക്ഷിക്കാനും അല്ലാത്തത് തിരിച്ചു കൊടുക്കാനുമായി തന്റെ കുടുംബത്തിനോടദ്ദേഹം പറയുമായിരുന്നു.
File | Action |
---|---|
നമ്മൾ എന്ത് കൊണ്ട് ആഘോഷിക്കുന്നില്ല ? | Download |

നമ്മൾ എന്ത് കൊണ്ട് ആഘോഷിക്കുന്നില്ല ?
Scan QR Code | Use a QR Code Scanner to fast download directly to your mobile device